ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ യൂക്കോ ബാങ്കിന് 999 കോടി രൂപയുടെ നഷ്ടം
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള യൂക്കോ ബാങ്കിന് ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 999 കോടി രൂപയുടെ നഷ്ടമുണ്ടായി. പുതുതായെത്തുന്ന വായ്പകള്‍ - ഐഎല്‍ ആന്റ് എഫ്എസ് ഗ്രൂപ്പ് കമ്പനികളും, 800 കോടി കാര്‍ഷിക വായ്പകളും സ്വരൂപിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 27.4 ശതമാനമായി കുറഞ്ഞു.
ട്രഷറിക്ക് 570 കോടിയുടെ വര്‍ധനവുണ്ടായി. ഇത് മൊത്തം നഷ്ടം തടയാന്‍ സഹായിച്ചു. യൂക്കോയുടെ മൊത്തം വരുമാനം 3,586 കോടിയായി താഴ്ന്നു. 2017-18 സാമ്പത്തിക പാദത്തില്‍ ഇത് 3,722 കോടി രൂപയായിരുന്നു.
ഇറാനില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതിയിലൂടെ എണ്ണ കമ്പനികളില്‍ നിന്നുള്ള പലിശരഹിത ഫ്ലോട്ടിംഗ് ഫണ്ടുകള്‍ ആരംഭിക്കുന്നതോടെ അടുത്ത പാദത്തില്‍ മെച്ചപ്പെട്ട ഫലം ലഭിക്കുമെന്ന് യൂകോ മാനേജിങ് ഡയറക്ടര്‍ എ.കെ. ഗോയല്‍ പ്രത്യാശ പ്രകടിപ്പിച്ചു.
Related Articles
-
കുത്തനെ ഇടിഞ്ഞ് ഇന്ത്യന്‍ രൂപ; യുഎസ് ഡോളറിന്റെ മൂല്യം ഉയരുമ്പോള്‍ ആശങ്കയില്‍ ഇന്‍ -
സര്‍ക്കാരിന് കടം കൊടുക്കാം മുതലും പലിശയും മുടങ്ങുമെന്ന പേടിയില്ലാതെ -
ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ ഷാവോമിയുടെ റീടെയിൽ സ്റ്റോറുകൾക്ക് മുന്നിൽ കമ്പനിയുടെ -
കൃത്യമായ വരുമാനമില്ലെങ്കിലും സാമ്പത്തിക അച്ചടക്കം നിങ്ങളെ സമ്പന്നനാക്കും? അറിഞ്ഞ -
സുരക്ഷയും മികച്ചപലിശ നിരക്കും വാഗ്ദാനം ചെയ്യുന്ന ട്രഷറി നിക്ഷേപം; ബാങ്കുകളിലെ എഫ -
സ്ഥിരനിക്ഷേപങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം ഇക്കാര -
കൊറോണ വൈറസ് ഭീതിയില്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് പിന്മാറി വിദേശ പോര്‍ട്ട് ഫോള -
പ്രതിമാസം 10000 രൂപ പെന്ഷന് ഉറപ്പാക്കുന്ന പ്രധാനമന്ത്രി വയാവന്ദനയോജന കേന്ദ്രം